Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mallika Sukumaran

അഖിൽ മാരാരോടുള്ള ഇഷ്ടം അതോടെ പോയി; മല്ലിക സുകുമാരൻ

അഖിൽ മാരാരോടുള്ള തന്‍റെ ഇഷ്ടക്കേട് പരസ്യമാക്കി നടി മല്ലിക സുകുമാരൻ. അഖിലിനെ ഒരു ട്രോളൻ ആയിട്ടാണ് താൻ കാണുന്നതെന്നും വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് കരുതിയ ഒരാൾ ഇപ്പോൾ ജീവിതത്തിൽ അഭിനയിച്ചു നടക്കുകയാണെന്നും മല്ലിക പരിഹസിച്ചു.  

മകൻ പൃഥ്വിരാജ് പുതിയ ആളുകൾക്ക് അവസരം നൽകുന്നില്ലെന്ന അഖിൽ മാരാരുടെ പ്രസ്താവനയാണ് മല്ലികയെ ചൊടിപ്പിച്ചത്.

പൃഥ്വിരാജ് തന്‍റെ സ്വന്തം നിർമാണ കമ്പനി വഴി ‘കുരുതി’ മുതൽ ഇങ്ങോട്ട് ചെയ്ത സിനിമകളിൽ നിരവധി പുതുമുഖ സംഗീത സംവിധായകർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും അവസരം നൽകിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.

വഴിയേ പോകുന്ന ചെണ്ടക്കെല്ലാം എടുത്തിട്ട് അടിക്കുന്ന ഒരുത്തനാണ് അഖിൽ മാരാർ. അവനെ ആദ്യം ഞാൻ കാണുന്നത് കൊട്ടാരക്കര ഒരു ഫംഗ്ഷന് പോകുമ്പോഴാണ്. 

ബിഗ് ബോസിൽ നിന്ന് വന്ന സമയത്താണ് അത്. അന്ന് ഞാൻ പരസ്യമായി പറഞ്ഞതാണ് സാമർഥ്യം ഉള്ള ഒരു ചെറുപ്പക്കാരനാണ് എന്ന്. ഇയാൾക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായം ഉണ്ടാകുമെന്നു വിചാരിച്ചിരുന്നു, പക്ഷേ ഇല്ല ചുമ്മാതെയാ ഈ കാണിക്കുന്നത്. ഭയങ്കര അഭിനേതാവാണ്‌, സിനിമയിൽ അഭിനയിക്കാൻ പറ്റുകയുമില്ല, അല്ലാതെ അഭിനയിക്കാൻ മിടുക്കനാണ്.  

അയാൾ മിടുക്കനാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു, പക്ഷെ അങ്ങനെയൊന്നും അല്ല. എന്ത് കണ്ടിട്ടാണ് കക്ഷി ഈ അടുത്ത കാലത്ത് പറഞ്ഞത് പൃഥ്വിരാജ് പുതിയ ആൾക്കാർക്ക് അവസരം കൊടുക്കുന്നില്ല എന്ന് ? കഷ്ടം!

എന്തെങ്കിലും അയാൾ ഫോളോ ചെയ്യുന്നുണ്ടോ.‘കുരുതി’ തൊട്ട് ഇങ്ങോട്ട് അവൻ എടുത്തിരിക്കുന്ന എല്ലാ പടത്തിലും പുതിയ ആൾക്കാർക്ക് അവസരം കൊടുത്തിട്ടുണ്ട്. 

മോഹൻലാലിനെ വച്ച് സംവിധാനം ചെയ്യാൻ പോയപ്പോൾ ഉള്ള കാര്യമല്ല ഞാൻ പറഞ്ഞത്, അവന്റെ പൈസ മുടക്കി എടുത്ത പടങ്ങളിൽ സംഗീത സംവിധായകർ,  ആർട്ടിസ്റ്റുകൾ, എഴുത്തുകാർ തുടങ്ങി ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തിട്ടുണ്ട്. 

ഇറങ്ങി നടന്നു ചോദിച്ചു നോക്കട്ടെ,  ഒന്നും അന്വേഷിക്കാതെ ഇങ്ങനെ പറയുകയാണ്. ആരെയെങ്കിലും സുഖിപ്പിച്ച് കാര്യസാധ്യത്തിനു വേണ്ടി മൈക്ക് വച്ച് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു നടക്കും. 

അങ്ങനെയാണെങ്കിൽ ഞങ്ങൾക്കൊക്കെ എന്തെല്ലാം പറയാൻ ഉണ്ട്. പിന്നെ പാവം കൊച്ചൻ ജീവിച്ചുപോട്ടെ എന്ന് കരുതിയിട്ടാണ്. അവൻ എവിടെ കിടക്കുന്നു ,ഞാൻ എവിടെ കിടക്കുന്നു, എനിക്ക് 71 വയസായി. 

വളർന്നുവരുന്ന കലാകാരൻ എങ്ങനെയെങ്കിലും രക്ഷപെട്ടു പോകട്ടെ.  എന്തായാലും അഖിൽ മാരാർ എന്ന വ്യക്തിയോട് എന്തെങ്കിലും ഒരു ഇഷ്ടമുണ്ടെങ്കിൽ ഇത്തരത്തിലുള്ള പറച്ചിലുകൾ കൊണ്ട് അത് പോയ് കിട്ടി, ഇപ്പോൾ ഞാൻ അയാളെ ഒരു ട്രോളൻ ആയിട്ടാണ് കാണുന്നത്.’’മല്ലിക സുകുമാരൻ പറഞ്ഞു.

Latest News

Up